Join Our Whats App Group

ഭർത്താവിന് അദ്ധ്യാപികയായ സ്ത്രീയുമായി ലൈംഗീക ബന്ധം, അദ്ധ്യാപികയുടെ ഭർത്താവിനു പരമ സമ്മതം

 


തിരുവന്തപുരം നെടുമങ്ങാട് ലൈംഗീക അരാജകത്വം മൂലം തകർന്ന് ഒരു കുടുംബം ഉണ്ട്. ഭർത്താവിന്റെ കാമുകി അദ്ധ്യാപിക. കാമുകിയും അവരുടെ ഭർത്താവും കാമുകനും ജീവിക്കുന്നത് ഒരുമിച്ച്. ഇതിനേ ചോദ്യം ചെയ്ത വേലി ചാടിയ ഭർത്താവിന്റെ സാധാരണക്കാരിയായ ഭാര്യക്ക് ക്രൂര മർദ്ദനം.


ഭർത്താവ് മറ്റൊരു സ്ത്രീയുമായി ലൈംഗീക ബന്ധം പുലർത്തുന്നു എന്നും ചോദ്യം ചെയ്തപ്പോൾ ക്രൂരമായി തല്ലി ചതച്ചു എന്നും കർമ ന്യൂസിനോട് വെളിപ്പെടുത്തി യുവതി. നെടുമങ്ങാട് പുളിച്ചാമലയിലെ സന്ദീപ് എസ് എന്ന 42കാരനും ചോറ്റാനിക്കര തിരുവാങ്കുളത്തേ കവിതാമോൾ എന്ന 43കാരിയും തമ്മിലുള്ള ബന്ധം മൂലം ജീവിക്കാൻ വയ്യാതെയായി, ഇനി ആത്മഹത്യ അല്ലാതെ മറ്റ് വഴിയില്ലെന്നും യുവതി കണ്ണീരോടെ പറയുന്നു


ഭർത്താവായ സന്ദീപ് അവിഹിത ബന്ധം പുലർത്തുന്ന കവിതാമോൾക്കും ഉണ്ട് ഭർത്താവ്. സുരേഷ് കുമാർ എന്ന ഭർത്താവിന്റെ സമ്മതത്തോടെയാണ് എന്റെ ഭർത്താവ് കവിതാ മോളുമായുള്ള ബന്ധം തുടരുന്നത്. ആ സ്ത്രീക്ക് 2 ഭർത്താക്കന്മാർ ഒരേ സമയത്ത് ഉണ്ട് എന്ന അവസ്ഥയാണ്‌ ഇപ്പോൾ, മക്കളടക്കമുള്ള യുവതി എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്.


കവിതാ മോൾക്കെതിരേ നടുമങ്ങാണ്‌ കുടുംബ കോടതിയിൽ കേസുണ്ട്. ഈ കേസിൽ പ്രതിയാണ്‌ കവിതാ മോൾ. നെടുമങ്ങാട് മജിസ്ട്രേട്ട് കോടതിയിൽ ക്രിമിനൽ കേസിൽ പ്രതിയാണ്‌ കവിതാമോൾ. ഈ 2 കേസും ഇപ്പോൾ വിചാരണ നടക്കുകയാണ്‌. വിതുര പോലീസ് സ്റ്റേഷനിലെ 1135 ക്രൈം നംബർ 2021ലെ ക്രിമിനൽ എഫ് ഐ ആർ ഇട്ട കേസിലും കവിതാ മോൾക്കെതിരേയാണ്‌ മൊഴിയുള്ളത്.


കുട്ടികൾക്കും ഇവർക്കും ആഹാരമില്ല. വസ്ത്രമില്ല. പഠനത്തിനും മരുന്നിനും നിവർത്തിയില്ല. ഭർത്താവ് സന്ദീപ് എസ് കാമുകിയും അവരുടെ ഭർത്താവുമായും എല്ലാം ധൂർത്തടിക്കുകയാണ്‌. തന്റെ ഭർത്താവും കവിതയും തമ്മിൽ ഉള്ള സ്വകാര്യ ദൃശ്യങ്ങൾ അടക്കം കിട്ടിയത് തന്റെ മക്കൾക്കാണ്‌. ഇതിനേ കുറിച്ച് ചോദിച്ചപ്പോൾ ഭർത്താവ് പറയുന്നത് അവൾ എന്റെ ഭാര്യയാണ്‌ എന്നും ഞാൻ കെട്ടിയ പെണ്ണാണ്‌ എന്നുമാണ്‌. 9 കൊല്ലമായ അവിഹിത ബന്ധം കുറച്ച് നാൾ മുമ്പാണ്‌ മക്കൾ ഇടപെട്ട് കണ്ടുപിടിച്ചത്. കവിതാ മോളുമായാണ്‌ എനിക്ക് ശാരീരിക ബന്ധം പുലർത്താൻ ആകൂ എന്നും അത് ഞങ്ങൾ ചെയ്യുന്നുണ്ട് എന്നും അതിനേ ചോദ്യം ചെയ്താൽ ഭൂമുഖത്ത് നീ കാണില്ലെന്നും ഭർത്താവ് ഭീഷണിപ്പെടുത്തിയെന്നും യുവതി വിവരിച്ചു



https://fb.watch/aiyjr1gpIM/


Post a Comment

Previous Post Next Post
Join Our Whats App Group